ലിനി സ്വയം തെരഞ്ഞെടുത്ത ”ഏകാന്തവാസം”എന്ന വലിയ കരുതലാണ് മലയാളി കണ്ട ആദ്യത്തെ “ Quarantine”
രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ്. ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനകൾ ബാക്കിയാക്കി ലിനി കടന്ന് പോയെങ്കിലും മരണം കീഴ്പ്പെടുത്തുന്നതിന് മുൻപുള്ള നിമിഷങ്ങളിൽ അവർ പകർന്നു നൽകിയ പാഠങ്ങൾ എക്കാലവും വിലമതിക്കുന്നതാണ്. പ്രത്യേകിച്ച് മാനവരാശി മുഴുവൻ കൊവിഡെന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഈ കാലഘട്ടത്തിൽ. തനിക്ക് രോഗമുണ്ടെന്ന് തോന്നി തുടങ്ങിയപ്പോൾ തന്നെ പാൽമണം മാറാത്ത കുഞ്ഞിനെയുൾപ്പടെ പ്രിയപ്പെട്ടവരെയെല്ലാം അകറ്റി നിർത്തി ലിനി […]
Continue Reading